Psalm 66:11
നീ ഞങ്ങളെ വലയിൽ അകപ്പെടുത്തി; ഞങ്ങളുടെ മുതുകത്തു ഒരു വലിയ ഭാരം വെച്ചിരിക്കുന്നു.
Psalm 66:11 in Other Translations
King James Version (KJV)
Thou broughtest us into the net; thou laidst affliction upon our loins.
American Standard Version (ASV)
Thou broughtest us into the net; Thou layedst a sore burden upon our loins.
Bible in Basic English (BBE)
You let us be put in prison; chains were put on our legs.
Darby English Bible (DBY)
Thou broughtest us into a net, thou didst lay a heavy burden upon our loins;
Webster's Bible (WBT)
Thou hast brought us into the net; thou hast laid affliction upon our loins.
World English Bible (WEB)
You brought us into prison. You laid a burden on our backs.
Young's Literal Translation (YLT)
Thou hast brought us into a net, Thou hast placed pressure on our loins.
| Thou broughtest | הֲבֵאתָ֥נוּ | hăbēʾtānû | huh-vay-TA-noo |
| us into the net; | בַמְּצוּדָ֑ה | bammĕṣûdâ | va-meh-tsoo-DA |
| laidst thou | שַׂ֖מְתָּ | śamtā | SAHM-ta |
| affliction | מוּעָקָ֣ה | mûʿāqâ | moo-ah-KA |
| upon our loins. | בְמָתְנֵֽינוּ׃ | bĕmotnênû | veh-mote-NAY-noo |
Cross Reference
വിലാപങ്ങൾ 1:13
ഉയരത്തിൽനിന്നു അവൻ എന്റെ അസ്ഥികളിൽ തീ അയച്ചിരിക്കുന്നു; അതു കടന്നുപിടിച്ചിരിക്കുന്നു; എന്റെ കാലിന്നു അവൻ വല വിരിച്ചു, എന്നെ മടക്കിക്കളഞ്ഞു; അവൻ എന്നെ ശൂന്യയും നിത്യരോഗിണിയും ആക്കിയിരിക്കുന്നു.
ആവർത്തനം 33:11
യഹോവ, അവന്റെ ധനത്തെ അനുഗ്രഹിക്കേണമേ; അവന്റെ പ്രവൃത്തിയിൽ പ്രസാദിക്കേണമേ. അവന്റെ എതിരികളും അവനെ ദ്വേഷിക്കുന്നവരും എഴുന്നേൽക്കാതവണ്ണം അവരുടെ അരകളെ തകർത്തുകളയേണമേ.
ഇയ്യോബ് 19:6
ദൈവം എന്നെ മറിച്ചുകളഞ്ഞു തന്റെ വലയിൽ എന്നെ കുടുക്കിയിരിക്കുന്നു എന്നറിവിൻ.
വിലാപങ്ങൾ 3:2
അവൻ എന്നെ വെളിച്ചത്തിലല്ല, ഇരുട്ടിലത്രേ നടത്തിക്കൊണ്ടു പോന്നിരിക്കുന്നതു.
യേഹേസ്കേൽ 12:13
ഞാൻ എന്റെ വല അവന്റെമേൽ വീശും; അവൻ എന്റെ കണിയിൽ അകപ്പെടും; ഞാൻ അവനെ കല്ദയരുടെ ദേശത്തു ബാബേലിൽ കൊണ്ടുപോകും; എങ്കിലും അവൻ അതിനെ കാണാതെ അവിടെവെച്ചു മരിക്കും.
ഹോശേയ 7:12
അവർ പോകുമ്പോൾ ഞാൻ എന്റെ വല അവരുടെ മേൽ വീശും; ഞാൻ അവരെ ആകാശത്തിലെ പറവകളെപ്പോലെ താഴെ വരുത്തും; അവരുടെ സഭയെ കേൾപ്പിച്ചതുപോലെ ഞാൻ അവരെ ശിക്ഷിക്കും.
മത്തായി 6:13
ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.