യെശയ്യാ 38:22 in Malayalam

മലയാളം മലയാളം ബൈബിള്‍ യെശയ്യാ യെശയ്യാ 38 യെശയ്യാ 38:22

Isaiah 38:22
ഞാൻ യഹോവയുടെ ആലയത്തിൽ കയറിച്ചെല്ലും എന്നതിന്നു അടയാളം എന്തു എന്നു ഹിസ്കീയാവു ചോദിച്ചിരുന്നു.

Isaiah 38:21Isaiah 38

Isaiah 38:22 in Other Translations

King James Version (KJV)
Hezekiah also had said, What is the sign that I shall go up to the house of the LORD?

American Standard Version (ASV)
Hezekiah also had said, What is the sign that I shall go up to the house of Jehovah?

Bible in Basic English (BBE)
And Hezekiah said, What is the sign that I will go up to the house of the Lord?

Darby English Bible (DBY)
And Hezekiah had said, What is the sign that I shall go up into the house of Jehovah?

World English Bible (WEB)
Hezekiah also had said, What is the sign that I shall go up to the house of Yahweh?

Young's Literal Translation (YLT)
And Hezekiah saith, `What `is' the sign that I go up to the house of Jehovah!'

Hezekiah
וַיֹּ֥אמֶרwayyōʾmerva-YOH-mer
also
had
said,
חִזְקִיָּ֖הוּḥizqiyyāhûheez-kee-YA-hoo
What
מָ֣הma
sign
the
is
א֑וֹתʾôtote
that
כִּ֥יkee
up
go
shall
I
אֶעֱלֶ֖הʾeʿĕleeh-ay-LEH
to
the
house
בֵּ֥יתbêtbate
of
the
Lord?
יְהוָֽה׃yĕhwâyeh-VA

Cross Reference

രാജാക്കന്മാർ 2 20:8
ഹിസ്കീയാവു യെശയ്യാവോടു: യഹോവ എന്നെ സൌഖ്യമാക്കുകയും ഞാൻ മൂന്നാം ദിവസം യഹോവയുടെ ആലയത്തിൽ പോകയും ചെയ്യുമെന്നതിന്നു അടയാളം എന്തു എന്നു ചോദിച്ചു.

സങ്കീർത്തനങ്ങൾ 42:1
മാൻ നീർത്തോടുകളിലേക്കു ചെല്ലുവാൻ കാംക്ഷിക്കുന്നതുപോലെ ദൈവമേ, എന്റെ ആത്മാവു നിന്നോടു ചേരുവാൻ കാംക്ഷിക്കുന്നു.

സങ്കീർത്തനങ്ങൾ 84:1
സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര മനോഹരം!

സങ്കീർത്തനങ്ങൾ 84:10
നിന്റെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാൾ ഉത്തമമല്ലോ; ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ പാർക്കുന്നതിനെക്കാൾ എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽ കാവൽക്കാരനായിരിക്കുന്നതു എനിക്കു ഏറെ ഇഷ്ടം.

സങ്കീർത്തനങ്ങൾ 118:18
യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു; എന്നാലും അവൻ എന്നെ മരണത്തിന്നു ഏല്പിച്ചിട്ടില്ല.

സങ്കീർത്തനങ്ങൾ 122:1
യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.

യോഹന്നാൻ 5:14
അനന്തരം യേശു അവനെ ദൈവാലയത്തിൽവെച്ചു കണ്ടു അവനോടു: “നോകൂ, നിനക്കു സൌഖ്യമായല്ലോ; അധികം തിന്മയായതു ഭവിക്കാതിരിപ്പാൻ ഇനി പാപം ചെയ്യരുതു” എന്നു പറഞ്ഞു.